ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. തോമസ് ലിന്‍ഡാല്‍; പോള്‍ മോഡ്രിക്, അസീസ് സന്‍കാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. കോശങ്ങളിലെ ഡിഎന്‍എയെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here