വട്ടവടയിലെ മഴയും മഞ്ഞും കാറ്റും
നിറഞ്ഞ വേദനയുടെ കയറ്റിറക്കങ്ങളിലെല്ലാം.
സ്വപനങ്ങളുടെ കണ്ണുനീര്‍മഴ തോരാതെ പെയ്യുന്നുണ്ട് ഇപ്പോഴും.
പക്ഷേ, മഹാരാജാസിെന്റ കിഴക്കേ ഗേറ്റിനടുെത്ത ആ മതിലിലില്‍ നിന്നും ഇന്നും ഇടിമു!ഴക്കം പോലെ കേള്‍ക്കുന്നുണ്ട് ഞങ്ങള്‍, വര്‍ഗ്ഗീയത
തുലഞ്ഞ് പോകട്ടെ എന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here