‘അടൂര്‍ പ്രകാശ് ടെലിഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡര്‍; കേട്ടാലറക്കുന്ന സംഭവങ്ങള്‍’

തിരുവനന്തപുരം: അടൂര്‍പ്രകാശ് ടെലിഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് നേടിയയാളാണെന്ന് സരിത നായര്‍. അടൂര്‍പ്രകാശ് ഏഴു മുതല്‍ എട്ടു തവണ വരെ വദനസുരതം ചെയ്യിച്ചെന്നും സരിത പറയുന്നു.

സരിത കത്തില്‍ പറയുന്നത് ഇങ്ങനെ:

‘അടൂര്‍ പ്രകാശ് ടെലിഫോണിക് സെക്‌സില്‍ ഡോക്ടറേറ്റ് ഹോള്‍ഡറാണ്. കുടിച്ചു കഴിഞ്ഞാല്‍ എടുക്കുന്നത് വരെ വിളിക്കും. കേട്ടാലറക്കുന്ന സംഭവങ്ങള്‍.’

‘പത്തനംതിട്ടയിലെ പ്രമാടം സ്റ്റേഡിയത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതാപഠനത്തിനായി എഡിഎം മുഖേന വിളിപ്പിച്ചു. മന്ത്രിയും അവിടെ വന്നു.’

‘പിന്നീട് സ്റ്റേഡിയത്തിലെ ഒറ്റപ്പെട്ട ഒരു കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയും അരയില്‍ പിടിക്കുകയും ചെയ്തു. പെട്ടെന്നുള്ള പ്രവൃത്തിയായതിനാല്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. അന്ന് അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു.’

‘എന്നാല്‍ ഫോണ്‍ വിളികള്‍ തുടര്‍ന്നു. ബംഗളൂരിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. വിമാനടിക്കറ്റ് അടൂര്‍പ്രകാശ് നല്‍കുകയും ചെയ്തു. അയാളുമായി 7 മുതല്‍ എട്ടു വരെ തവണ വദനസുരതം ചെയ്പ്പിച്ചു.’-സരിത പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News