കറുത്ത കുതിരകളെ പിടിച്ചുകെട്ടി ജപ്പാന്‍. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ജപ്പാന്‍ കുതിപ്പ്. 52 ആം മിനുട്ടില്‍ തക്കാഷി ഇനൂയിയും 48 ആം മിനുട്ടില്‍ ഹരാഗൂച്ചിയും ഗോളടിച്ചാണ് ജപ്പാന്‍ കുതിപ്പ്. ഇരുവരും ജപ്പന്‍ വേണ്ടി തകര്‍പ്പന്‍ ഗോള്‍ നേടി കറുത്ത കുതിരകളെ വിറപ്പിച്ചത്.
What a start to the second half from Japan! #BELJPN 0-2 pic.twitter.com/E3HsXFIfpE
— FIFA World Cup ? (@FIFAWorldCup) 2 July 2018
എല്ലാ കളിയിലും വിജയലാളിതരായി പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയ ടീമാണ് ബെല്‍ജിയം. എന്നാല്‍ കൊലമ്പന്മാര്‍ക്ക് കാലിടറുന്ന കാഴ്ചയാണ് ജപ്പാന്‍- ബെല്‍ജിയം പോരാട്ടത്തിനല്‍ കാണുന്നത്.
ഗ്രൂപ്പിലെ മൂന്നു മൽസരങ്ങളും ജയിച്ച് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളിലൊന്നാണ് ബോല്‍ജിയം. 2002ലും 2010ലും പ്രീക്വാർട്ടറിൽ തോറ്റ ജപ്പാന്‍ ഒരു തവണപോലും ലോകകപ്പ് നോക്കൗട്ട് മൽസരം ജയിക്കാനായിട്ടില്ലെന്ന നാണക്കേട് മാറ്റാൻ കൂടിയുള്ള പടയൊരുക്കത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here