ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്വീഡന്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ ഗോള്‍. ഇതോടെ കളിയില്‍ ഇംഗളണ്ട് രണ്ടു ഗോളിന് മുന്നിലെത്തി. ഡെലെ അലിയാണ് 59 മിനിറ്റില്‍ രണ്ടാെം ഗോള്‍ അടിച്ചത്.
പ്രതിരോധതാരം ഹാരി മഗ്യൂറാണ് 30 മിനിറ്റില്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നില്‍ എത്തിച്ചത്. ഈ ലോകകപ്പിലെ 11മത്തെ ഗോളാണ് ഇംഗ്ലണ്ട് നേടിയത്. 30–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിന്റെ പിറവി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here