മലയാളത്തിലെ ചിത്രകഥാ പരമ്പരകളിലെ സൂപ്പര്‍ താരമായിരുന്നു നീണ്ട കാലം കപീഷ്.
മുംബൈയില്‍ നിന്ന് അനന്ത പൈയുടെ കോമിക്‌സ് സ്ട്രിപ്പിലെ മുഖ്യകഥാപാത്രമായാണ് ‘കപീഷ്’ കാർട്ടൂൺ ലോകത്തെത്തിയത്.
1978ല്‍ പൈകോ പൂമ്പാറ്റ ഏറ്റെടുത്തപ്പോഴാണ് കപീഷ് മലയാളത്തിലുമെത്തിയത്. മൂന്ന് പതിറ്റാണ്ടുകാലം കുട്ടികളുടെ മനം കവര്‍ന്ന കപീഷിന് പിന്നീടെന്ത് സംഭവിച്ചു?
കപീഷിന്‍റെ ചിത്രാവിഷ്കരണത്തിലൂടെ പ്രശസത്നായ ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്‍റെ ജീവിതത്തിലൂടെ കേരളാ എക്സ്പ്രസ് നടത്തുന്ന യാത്ര- കാണാം ഇന്ന് രാത്രി (തിങ്കള്‍ ) 9.30ന് പീപ്പിള്‍ ടിവിയില്‍
പരിപാടിയുടെ പ്രൊമോ ചുവടെ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here