കൊച്ചി: മലയാള സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി.
സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാലിനെതിരെയാണ് അര്‍ച്ചനയുടെ ആരോപണം.
സംഭവത്തെക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞു. ഡബ്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here