ലാളിച്ചു കൊതി തീരാത്ത മകന്‍ ക്ലിന്‍റിന്‍റെ ഓര്‍മ്മകള്‍ പറയാനാണ് ഒരായുസ്സ് മുഴുവൻ ജോസഫ് ചേട്ടന്‍ ജീവിച്ചത്.
ആറരവയസ്സിനുള്ളില്‍ ലോകത്തെ അതിശയിപ്പിച്ച ഈ ചിത്രകാരന്‍ നാലു പതിറ്റാണ്ടിന് ശേഷവും മലയാളിയുടെ വിങ്ങലായിരുന്നു. ഒപ്പം ക്ലിന്‍റിന്‍റെ മാതാപിതാക്കളായ ജോസഫ് ചേട്ടനും ഭാര്യ ചിന്നമ്മുവും.
ഇപ്പോള്‍ ചിന്നമ്മുവിനെയും ക്ലിന്‍റിന്‍റെ ഓര്‍മ്മകളെയും അനാഥമാക്കി ജോസഫ് ചേട്ടനും യാത്രയായിരിക്കുന്നു.
ക്ലിന്‍റിന്‍റെ ഓര്‍മ്മകള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേരളാ എക്സ്പ്രസ്
`ക്ലിന്‍റ്- ഒരു ചിത്രശലഭം’ ചുവടെ പൂര്‍ണ്ണമായും കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here