ബാലഭാസ്‌കറിന്റെ അപകടമരണം: മൊഴി തിരുത്തി കൊല്ലത്തെ ജ്യൂസ് കടയുടമ

കൊല്ലം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട മൊഴി തിരുത്തി കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ്.

പ്രകാശന്‍ തമ്പിയല്ല, പൊലീസാണ് തന്റെ കടയില്‍ വന്ന് ഹാര്‍ഡ് ഡിസ്‌ക് കൊണ്ടു പോയതെന്ന് ഷംനാദ് പറഞ്ഞു.

നേരത്തെ പ്രകാശന്‍ തമ്പി തന്റെ കടയില്‍ വന്ന് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയി എന്ന തരത്തില്‍ ഷംനാദ് മൊഴി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഷംനാദ് തിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News