ബലാത്സംഗത്തിലൂടെയുണ്ടാകുന്ന ഗർഭം 20 ആഴ്ചയ്ക്കുള്ളില്‍ അലസിപ്പിക്കാൻ സ‌്ത്രീക്ക‌് മെഡിക്കൽ ബോർഡിന്റെയോ കോടതിയുടേയോ അനുമതി ആവശ്യമില്ലെന്ന‌് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
അനാവശ്യഗര്‍ഭം പേറുന്ന ഇരയെ അത് അലസിപ്പിക്കാന്‍ നിയമത്തിന്റെ നൂലാമാലയിലൂടെ കടത്തിവിടേണ്ടതില്ലെന്നും ഹർജി പരിഗണിച്ച‌് ജസ‌്റ്റിസ‌് എൻ അനന്ത വെങ്കിടേഷ‌് നിര്‍ദേശിച്ചു.

Get real time update about this post categories directly on your device, subscribe now.