സാഹിത്യകാരൻ കാക്കനാടന്റെ ഭാര്യ അമ്മിണി വിടപറഞ്ഞു.80 വയസായിരുന്നു വീട്ടിലായിരുന്നു അന്ത്യം.
കാക്കനാടന്റെ ജീവിതാനുഭവങൾ അമ്മിണി എഴുതാൻ തുടങിയിരുന്നു പക്ഷെ പക്ഷാഘാതം അമ്മിണിയെ പൂർത്തീകരിക്കാൻ അനുവദിച്ചില്ല.
മുല്ലപൂംകൊടി ഏറ്റുകിടക്കും ആ….കല്ലിനുമുണ്ട് സൗരഭ്യം എന്ന വരികളെ അന്വർത്ഥമാക്കുന്നതായിരുന്നു.
അമ്മിണിയുടെ ജീവിതം സാഹിത്യകാരനിൽ നിന്നു പകർന്നു കിട്ടിയ കല അമ്മിണി നെഞ്ചേറ്റിയിരുന്നു.
പല കുറി എം.എ ബേബി അമ്മിണിയെ കാണാനെത്തി പാതി മറഞ്ഞ ഓർമ്മയിൽ അമ്മിണി ബേബി എന്ന് മുറിഞ്ഞ വാക്കുകളിൽ പൂർത്തിയാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here