‘എന്‍ഐടി കാന്റീനില്‍ ജോളി എത്തിയത് പലതവണ; കൂടുതലും ഒറ്റയ്ക്കാണ് കണ്ടിട്ടുള്ളത്’; വെളിപ്പെടുത്തലുമായി കാന്റീന്‍ ജീവനക്കാര്‍

കൂടത്തായി കൂട്ടക്കൊലകേസിലെ മുഖ്യപ്രതി ജോളി എന്‍ഐടി കാന്റീനില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നെന്ന വെളിപ്പെടുത്തലുമായി കാന്റീന്‍ ജീവനക്കാര്‍. ജോളി കാന്റീനില്‍ പലതവണ വന്നിരുന്നു. കൂടുതലും ഒറ്റയ്ക്കാണ് കണ്ടിട്ടുള്ളത്.

ജോളി എന്‍ഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. പൊലീസ് കന്റീന്‍ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്.

എന്‍ഐടിയില്‍ ജോലിയുണ്ടെന്നായിരുന്നു ജോളി എല്ലാവരോടും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഭര്‍ത്താവ് ഷാജുവും ഇത് വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് അതു കളവാണെന്നു തെളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News