കലാപത്തില്‍ പ്രേതനഗരമായി ശിവ്വിഹാര്‍

പ്രത്യക്ഷ ആക്രമണങ്ങള്‍ നിയന്ത്രണവിധേയമെങ്കിലും വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേര്‍ ചികിത്സയിലാണ്. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി.

52 കടയും മൂന്ന് ഫാക്ടറിയും ആരാധനാലയങ്ങളും തീവയ്പില്‍ നശിച്ചതായി അഗ്‌നിശമനവകുപ്പ് അറിയിച്ചു. പള്ളികളില്‍ ജുമുഅ നമസ്‌കാരം സമാധാനപരമായി നടന്നു. സംഘര്‍ഷങ്ങളില്‍ അയവുവന്നതോടെ നിരോധനാജ്ഞയില്‍ ഇളവുവരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here