മഹാഭൂരിപക്ഷം ജൻധൻ അക്കൗണ്ടുകളും പ്രവർത്തനക്ഷമമല്ലെന്നതിൻ്റെ തെളിവ് ആണ് 20 കോടി അക്കൗണ്ടുകളിൽ നിന്ന് കേന്ദ്ര സർക്കാർ നൽകിയ 1500 രൂപ പിൻവലിക്കപ്പെടാത്തത് എന്ന് ധനമന്ത്രി തോമസ് ഐസക്.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ആളുകൾ അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കപ്പെട്ട തുകയെ സംബന്ധിച്ച് അറിയുന്നില്ലെങ്കിൽ അത് പരിശോധിക്കണം എന്നും ഐസക് വ്യക്തമാക്കി.
പണം തൊഴിലുറപ്പ് പദ്ധതി വഴി വിതരണം ചെയ്യുകയാണ് അഭികാമ്യം എന്ന് മന്ത്രി പറഞ്ഞു. കൈരളി ന്യൂസിൻ്റെ പ്രതിദിന സാമ്പത്തിക കോളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here