കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയ മാന്‍കിടാവിന് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ അമ്മമാര്‍. ഊട്ടിയും ഉറക്കിയും അവര്‍ പുള്ളിമാന്‍ കിടാവിനെ പരിചരിച്ച് വളര്‍ത്തുകയാണ്. പാലക്കാട് വാളയാര്‍ മാന്‍പാര്‍ക്കിലെ ഉമ്മുകുല്‍സുവിന്റെയും റൂബിയുടെയും കരോലിയുടെയും കാഴ്ചകളിലേക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here