പ്രകൃതിദുരന്തം കവർന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്നാർ പെട്ടിമുടിയിലെ ഓരോ ലയങ്ങളും.
ഉരുൾ സംഹാര താണ്ഡവമാടിയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ, പ്രതീക്ഷയോടെ അവർ നോക്കിനിൽക്കുന്നു. മണ്ണിനടിയിൽ നിന്നും ഇനിയൊരു ജീവൻ തിരിച്ചു വരില്ലെന്ന യാഥാർത്ഥ്യം വിശ്വസിക്കാനാവാതെ നിലവിളിക്കുകയാണ് പെട്ടിമുടിയിലെ ഓരോ അമ്മമാരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here