ദുരന്തമുഖത്ത് ‘കുവി’യുടെ സ്‌നേഹ സ്പര്‍ശം; പെട്ടിമുടിയില്‍ എട്ട് ദിവസത്തിനുശേഷം രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളര്‍ത്തുനായ ‘കുവി’

ഇടുക്കി: മനുഷ്യരും നായ്ക്കളും തമ്മിലുള്ള സ്‌നേഹം പുതുമയുള്ളതല്ല. പെട്ടിമുടി ദുരന്തവും അത്തരമൊരു സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുകയാണ്. 8 ദിവസങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലില്‍ കാണാതായ തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ കണ്ടെത്തിയത് ‘കുവി’യെന്ന നായ. എന്‍ ഡി ആര്‍ എഫ് സംഘം എത്തുന്നതു വരെ ധനുവിന് കാവലിരിക്കുകയായിരുന്നു  പ്രിയ സുഹൃത്ത് കുവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here