അയോധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി മുക്കിയെന്ന് നിര്‍മോഹി അഖാഡയിലെ സന്യാസിമാര്‍.
രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും സന്യാസിമാര്‍, അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി പേരുടെ നിഗൂഢ മരണങ്ങളെക്കുറിത്ത് ചര്‍ച്ച ചെയ്യണമെന്നും സന്യാസിമാര്‍
സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, ആര്‍എസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞു.
People involved from the beginning with the Ayodhya temple movement accuse the BJP of swallowing 1400 Crores collected for the temple, Modi of appropriating ‘credit’ & more ominously talk of the mysterious ‘murder’ of several leaders of Ayodhya movement! pic.twitter.com/q9aiOabXHB
— Prashant Bhushan (@pbhushan1) September 9, 2020

Get real time update about this post categories directly on your device, subscribe now.