ഹാഥ്റസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമര പ്രതിഷേധങ്ങൾ തുടരവെ ദില്ലിയിലെ നിർഭയ സംഭവമാണ് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ദില്ലിയിൽ നിർഭയ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സമയത്ത് ബിജെപി പ്രതിപക്ഷത്തായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോഡി ദില്ലിയെ റേപ്പ് ക്യാപിറ്റൽ എന്ന് വരെ വിശേഷിപ്പിച്ചിരുന്നു.
ഇന്ന് കേന്ദ്ര ഭരണവും യുപി സംസ്ഥാന ഭരണവും ബിജെപി കയ്യാളുമ്പോളാണ് ഹാഥ്റസിൽ ഒരു പെൺകുട്ടി നിഷ്ഠൂരമായ പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. നരേന്ദ്ര മോഡിയുടെ പഴയ പ്രസംഗം ബിജെപിയെ തിരിഞ്ഞ് കൊത്തുന്നത്.
ചരിത്രത്തിന് പറയാനുള്ളത് പംക്തിയിലേക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here