നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് പിന്നിൽ മലയാളി വ്യവസായിയെന്ന് റമീസ്. ദാവൂദ് അൽ അറബിയെന്ന വ്യവസായിയാണ് സ്വർണ്ണക്കടത്തിൻ്റെ മുഖ്യ സൂത്രധാരനെന്നും റമീസിന്‍റെ മൊഴി.
എന്നാല്‍ ഇത് കള്ളപ്പേരാണോയെന്ന് സംശയമുണ്ട്. അന്വേഷണ ഏജൻസികൾക്ക് റമീസ് നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതിയില്‍ നിന്ന് തന്നെ ഇത്തരത്തില്‍ ഒരുവിവരം ലഭിച്ചത് അന്വേഷണ ഏജന്‍സികള്‍ക്ക് സഹായകമാകും. ഇയാളുടെ യഥാര്‍ഥ പേര് കണ്ടെത്തിയാല്‍ കേസില്‍ നിര്‍ണക വഴിത്തിരിവാകും എന്നും കരുതുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here