സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന ബി ടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
ഇൻവിജിലേറ്ററെ അറിയാതെയാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ ഫോൺ ഉപയോഗിച്ചത്. ഒരേ വിഷയത്തിനായി പലതരം വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതായും കണ്ടെത്തി.
കോപ്പിയടി നടന്ന നാലു കോളേജുകളും 5 ദിവസത്തികം റിപ്പോര്‍ട്ട് നല്‍കണമെന്ന് സാങ്കേതിക സര്‍വകലാശാല ആവശ്യപ്പെട്ടു. ബിടെക് പരീക്ഷയിൽ കൂട്ട കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here