തൃശൂർ ചിയ്യാരത്ത് വിവാഹഭ്യർത്ഥന നിരസിച്ച എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 23 ന് പ്രസ്താവിക്കും.
പ്രതി വടക്കേക്കാട് കല്ലൂർകാട്ടയിൽ വീട്ടിൽ നിധീഷ് കുറ്റക്കാരനാണെന്ന് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി.
വിവാഹാഭ്യർഥന നിരസിച്ചതിന് നീതുവിനെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here