മദ്രാസ് ഐഐറ്റിയിൽ ജീവനൊടുക്കിയ ഫാത്തിമാ കേസ് അന്വേഷിക്കുന്ന സിബഐ സംഘം ഇന്ന് കൊല്ലത്ത് ഫാത്തിമയുടെ രക്ഷിതാക്കളുടെ മൊഴിരേഖപ്പെടുത്തും.
ഫാത്തിമ മരിച്ച് ഒരു വർഷം കഴിഞ്ഞാണ് അന്വേഷണ സംഘം എത്തുന്നത്.
അദ്ധ്യാപകന്റെ മാനസ്സിക പീഡനം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്നായിരുന്നു ഫാത്തിമയുടെ ആത്മഹത്യാകുറിപ്പ്.
അന്വേഷണം വൈകുന്നു എന്നുകാട്ടി ഫാത്തിമയുടെ പിതാവ് ലത്തീഫ് സിബിഐ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here