നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽചാടി. രാജേഷ്, ശ്രീനിവാസൻ എന്നീ പ്രതികളാണ് ജയിൽചാടിയത്.
തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്.
വധശിക്ഷക്ക് കോടതി വിധിച്ച രാജേഷിന് പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയായിരുന്നു. ഭാര്യയെ കൊന്ന കേസിലെ പ്രതിയാണ് ശ്രീനിവാസൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here