ഐഎസ്‌എല്‍ ചമ്പ്യാന്മാരായി മുംബൈ; എടികെയെ വീഴ്ത്തി കന്നി കിരീടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം സീസണില്‍ ചാന്പ്യന്‍മാരായി മുംബൈ സിറ്റി. നാലാം ഐഎസ്‌എല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എടികെയെ മലര്‍ത്തിയടിച്ചാണ് മുംബൈ കന്നി കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം.

18-ാം മിനിറ്റില്‍ ഡേവിഡ് വില്യംസണിന്‍റെ ഗോളിലൂടെ എടികെ ലീഡ് നേടി. മുംബൈ പ്രതിരോധ താരം അഹമ്മദ് ജാഹുവിന്‍റെ പിഴവില്‍നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിനകത്തുവച്ച്‌ പാസ് ചെയ്യാന്‍ ശ്രമിച്ച ജാഹുവിന്‍റെ കാലില്‍നിന്നും പന്ത് റാഞ്ചിയെടുത്ത റോയ് കൃഷ്ണ ഡേവിഡ് വില്യംസിന് കൈമാറി. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിച്ച്‌ വില്യംസ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചു.

പത്ത് മിനിറ്റിനുശേഷം മുംബൈ എടികെയ്ക്കൊപ്പമെത്തി. ലൂയിസ് എസ്പിനോസ അറോയോയുടെ ഓണ്‍ഗോളിലാണ് മുംബൈ സമനില നേടിയത്. അഹമദ് ജാഹു ബിപിന്‍ സിംഗിന് നല്‍കിയ ലോംഗ് പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച അറോയോയുടെ ഹെഡര്‍ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. 90-ാം മിനിറ്റിലായിരുന്നു മുംബൈയുടെ വിജയഗോള്‍ പിറന്നത്. ബര്‍ത്തലോമ്യു ഒഗ്ബെച്ചെ നല്‍കിയ പന്ത് ബിപിന്‍ സിംഗ് എടികെയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ഐഎസ്‌എല്‍ കിരീടം മുംബൈ ഉറപ്പിച്ചു.

ഐഎസ്‌എല്‍ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. ഈ സീസണിലെ പ്രാഥമിക ഘട്ടത്തില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയ ഗോള്‍ നേടിയ ബിപിന്‍ സിംഗാണ് ഹീറോ ഓഫ് ദ മാച്ച്‌.

വിന്നിംഗ് പാസ് ഓഫ് ദ സീസണ്‍ പുരസ്കാരം ഗോവയുടെ ആല്‍ബെര്‍ട്ടോ നൊഗുവേര സ്വന്തമാക്കി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്കാരം മോഹന്‍ ബഗാന്‍റെ അരിന്ധം ഭട്ടാചാര്യ നേടി.കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഗോവയുടെ ഇഗോര്‍ അംഗൂളോ സ്വന്തമാക്കി.

വളര്‍ന്നുവരുന്ന യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്കാരം നോര്‍ത്ത് ഈസ്റ്റിന്‍റെ ലാലങ് മാവിയ അപൂയിയ നേടി. സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം മോഹന്‍ ബഗാന്‍റെ റോയ് കൃഷ്ണ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News