ഓക്സിജനനെവിടെ…
ഡോക്ടറെവിടെ….
സ്വന്തം പിതാവിന്റെ ജീവൻ രക്ഷിയ്ക്കാൻ അലമുറയിട്ട് കരയുന്ന മകൾ ;ഒരു ഉത്തരേന്ത്യൻ കാഴ്ച.
പ്രതിമ പണിയാനും, അമ്പലം പണിയാനും കോടികൾ ചിലവാക്കുന്ന സംസ്ഥാങ്ങളിൽ ആണ് ഇതെന്ന് ഓർക്കുക.. വർഗീയത പുഴുങ്ങി തിന്നാൽ ജീവിക്കാൻ കഴിയില്ല എന്ന് തിരിച്ചറിവ് ജനത്തിന് ഉണ്ടാകുന്നതു വരെ ഇതൊക്കെ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here