ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ നിയമസഭയിൽ മറുപടി നൽകി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് വകുപ്പ് ഇ എം സി സി യുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല.
ഇ എം സി സിയുമായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വിദേശത്ത് വച്ച് ഉൾപ്പെടെ ചർച്ച നടത്തിയിട്ടില്ല.വിദേശ കമ്പനികൾക്കും തദ്ദേശ കോർപറേറ്റുകൾക്കും ആഴക്കടൽ മൽസ്യബന്ധനത്തിന് ഫിഷറീസ് നയം അനുവദിക്കുന്നില്ലെന്നും 2019ലെ നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here