പത്തനാപുരം പാടത്ത് വീണ്ടും സ്‌ഫോടകവസ്തുവായ ജലാറ്റിന്‍സ്റ്റിക്ക് കണ്ടെത്തി. തിരുച്ചിയില്‍ നിര്‍മ്മിച്ചതാണ് ജലാറ്റിന്‍ സ്റ്റിക്കെന്നും തിരിച്ചറിഞ്ഞു.
സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണ് നിഗമനം.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന ഇന്നും തുടരും.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here