മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം ഇതുവരെ ഔപചാരികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇ ഡി ഇവിടെ തന്നെ ഉണ്ടല്ലോ. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമം കൊണ്ടു വന്നിട്ടുള്ളത്. അത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോയെന്ന് പരിശോധിക്കുമെന്നും കെ രാജന്‍ പറഞ്ഞു.
സംരക്ഷിത മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതിയില്ല. കര്‍ഷകരെ ആരെങ്കിലും വഞ്ചിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here