കോഴിക്കോട് നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം കണ്ണംപറമ്പ് ഖബറിസ്ഥാനിൽ സംസ്‌കരിച്ചു. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.
അതേസമയം, രണ്ട് പേർക്ക് കൂടി നിപ രോഗ ലക്ഷണമുണ്ട്. 158 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. 16 കമ്മറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. നിപ ബാധിക്കുന്നവരെ പേ വാർഡിലേക്ക് മാറ്റും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here