മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും വീടും സ്ഥലവും ലഭിച്ചില്ലെന്ന പരാതിയുമായി നടക്കുന്ന ആലപ്പുഴ സ്വദേശികളായ ദമ്പതികളുടെ വാർത്ത അടിസ്ഥാനരഹിതം .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഒരു മണിക്കൂർ കൊണ്ട് റേഷൻകാർഡും താമസിക്കാൻ സ്ഥലവും ആലപ്പുഴ ജില്ലാ കളക്ടർ ഇവർക്ക് നൽകി.
ഇതിന് ശേഷമാണ് ഇവർ പരാതിയുമായി വീണ്ടും ഇറങ്ങിയിരിക്കുന്നത്. മാനസികമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ഇതെന്ന് പെൺകുട്ടിയുടെ മാതാവും പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here