ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ എന്നീ രോഗങ്ങളെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. നിയമപ്രകാരം രോഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആശുപത്രികൾ സർക്കാരിന് കൈമാറണം.
ഇതോടെ രോഗത്തിനെതിരെ ശരിയായ മുൻകരുതൽ സ്വീകരിക്കാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് എതിരെ നിയമം അനുസരിച്ചുള്ള നടപടികൾ എടുക്കാൻ സർക്കാരിന് കഴിയും .
ദില്ലി,യുപി, അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം രോഗങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആണ് ആരോഗ്യ മന്ത്രാലയം നിയമത്തിൽ ഈ രോഗങ്ങൾ കൂടി ഉൾപ്പെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here