കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകക്കേസ് പ്രതി രാജേന്ദ്രനെ ഏഴ് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇയാളെ കണ്ണുക്കുറിശ്ശിയിലെ കൊല നടന്ന വീട്ടിലും ചെന്നൈയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.
2016 നവംബർ 14-ന് കണ്ണുകുറിശ്ശി ചീരപ്പത്ത് ഗോപാലനും ഭാര്യ തങ്കമണിയും തലയ്ക്കടിയേറ്റു മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here