
ബാഡ്മിന്റൺ വേൾഡ് ടൂർ ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം.
വാശിയേറിയ മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ വിജയം.ഇതുവരെ 21 തവണയാണ് സിന്ധുവും യമഗുചിയും നേർക്കുനേർ എത്തിയത്. ഇതിൽ 13 മത്സരങ്ങളും ജയിച്ചത് സിന്ധുവാണ്.
നാളെ നടക്കുന്ന ഫൈനലിൽ കൊറിയയുടെ ആൻ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി. തയ്‌ലാന്റിന്റെ പോപ്‌വി ചോങ്‌വോങിനെ 25-23, 21-17 എന്ന സ്‌കോറിന് തോൽപ്പിച്ചായിരുന്നു സിയോങിന്റെ ഫൈനൽ പ്രവേശനം. ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ . തോൽപിച്ചത് ജപ്പാന്റെ അകാനെ യമാഗുച്ചിയെ . സ്കോർ: 21-15, 15 – 21, 21-19. ഫൈനൽ നാളെ നടക്കും .
അതേസമയം നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ ആറാമതുള്ള ദക്ഷിണ കൊറിയന്‍ താരം തായ്‌ലന്‍ഡ് താരം പൊപാവീ ചോചുവോങ്ങിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here