പ്രഥമ ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്. വാശിയേറിയ കിരീടപ്പോരാട്ടത്തില്‍ ടുണീഷ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അള്‍ജീരിയ ജേതാക്കളായത്.
കളിയുടെ അധികസമയത്താണ് ഇരുഗോളുകളും പിറന്നത്. ആമിര്‍സയൂദിന്‍റെയും യാസിന്‍ ബ്രാഹിമിയുടെയും വകയായിരുന്നു ഗോളുകള്‍.
ടൂര്‍ണമെന്‍റിലെ ലൂസേഴ്സ് ഫൈനലില്‍ ഈജിപ്തിനെ തോല്‍പിച്ച് ഖത്തര്‍ മൂന്നാം സ്ഥാനം നേടി. ടൂർണമെൻറിൽ 32 മത്സരങ്ങളിൽ നിന്നായി 84 ഗോളുകളാണ് പിറന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here