അട്ടപ്പാടി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായാണ് കാണുന്നുവെന്ന് നിയമ മന്ത്രി പി രാജീവ്.
കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുക എന്നതാണ് സർക്കാർ നയം. കേസിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മധുവിന്റെ കുടുംബത്തിന്റെ പരാതികൾ പരിഹരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here