വീണ്ടും രാഷ്ട്രീയം കളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപനത്തില്‍ തടസ്സവാദങ്ങളുന്നയിച്ചാണ് ഗവർണറുടെ നാടകീയ നീക്കം. നയപ്രഖ്യാപനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ബാധ്യതയെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടതിനു പിന്നാലെ നയപ്രഖ്യാപനത്തില്‍ അദ്ദേഹം ഒപ്പിട്ടു. ഗവര്‍ണ്ണറുടെ ആവശ്യപ്രകാരം പൊതുഭരണവകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ മാറ്റി. പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ സംസ്ഥാനസർക്കാർ മാറ്റി. ശാരദ മുരളീധരന് പൊതുഭരണ വകുപ്പിന്റെ താത്കാലിക ചുമതല നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here