ഉക്രെയ്ന്‍ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരുന്നു. അതേസമയം, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. റഷ്യന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.
പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് സാധ്യത ഇല്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഷെല്ലാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നാണ് അമേരിക്കയും നാറ്റോയും പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here