യുക്രൈൻ – റഷ്യ പടപൊരുത്തൽ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാല് നാൾ ബങ്കറിൽ കഴിഞ്ഞ ജീവിതം ആകെ ദുരന്തപൂർണമെന്ന് മലയാളി വിദ്യാർത്ഥികൾ. കാർക്ക്യൂവിൽ കർഫ്യു സമയം കൂട്ടിയത് ദുരിതമായി.
തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതിനാൽ പുറത്തിറങരുതെന്ന് കർശന നിർദ്ദേശം അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
തങ്ങളെ രക്ഷിക്കാൻ ഇന്ത്യൻ എംബസികൾ ഇടപെടുന്നില്ല,വല്ലപ്പോഴും കേട്ടിരുന്ന സ്ഫോടന ശബ്ദം ഇപ്പോൾ തുടർച്ചയായി കേൾക്കുന്നു സ്ഥിതി രൂക്ഷമാണെന്നും വിദ്യാർത്ഥികൾ പറയുന്നു.ഭക്ഷണമോ വെള്ളമോ വേണെമെങ്കിൽ പോലും പുറത്തേക്ക് പോവരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here