പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാൽസംഗത്തിനിരയാക്കിയതിന് സ്വന്തം പിതാവിന് പത്തുവർഷം കഠിന തടവും പിഴയും.ആലപ്പുഴപോക്സോ സ്പെഷ്യൽ കോടതി ജഡ്ജി .എ.ഇ ജാസ് ശിക്ഷ വിധിച്ചത്.
2017 ൽ ചേർത്തല പോലീസ്റ്റേഷനതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസഥാനത്തിൽ നമ്പരായി രജിസ്റ്റർ ചെയ്ത കേസിലാണ് . 2017 ൽ കുട്ടി ആറാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പിതാവിന്റെ ലൈംഗികപീഡനത്തിരയായി.
കുട്ടിയുടെ പെരുമാറ്റത്തിൽ വ്യാത്യാസം കണ്ടതോടെയാണ് ബന്ധുവും പൊതുപ്രവർത്തകയുമായ സ്ത്രീ പീഡന വിവരം മനസിലാക്കിയത്. കുട്ടിയുടെ മാതാവ് മാനസിക വൈകല്യം നേരിടുന്ന ഭിന്ന ശേഷിക്കാരിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here