വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി ഇ ഒ ജമാൽ, ലീഗ് നേതാവ് എം സി മായിൻ ഹാജി ഉൾപ്പടെ നാലു പേർക്കെതിരെ വിജിലൻസ് അന്വേഷണം.അന്വേഷണത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിട്ടു.
ബോർഡ് അംഗം സൈനുദ്ധീൻ, മുൻ ചെയർമാൻ സൈതാലിക്കുട്ടി എന്നിവർക്കെതിരെയും അന്വേഷണം നടത്തും.വഖഫ് ബോർഡിൽ രണ്ടു ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം.
മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here