ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കേബിൾ കാർ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങി. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ഇവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി. ബാക്കി ആറ് പേർ ഒന്നര മണിക്കൂറോളമായി കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here