മന്ത്രിമാർക്കെതിരെ വീണ്ടും ഗവർണർ രംഗത്ത്. മന്ത്രിമാരെ നിയമിച്ചത് താനെന്നും മന്ത്രിമാർ പരിധി ലംഘിക്കരുതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ നടപടികൾ വിലയിരുത്താൻ നിയമമന്ത്രിക്കെന്ത് അധികാരമെന്നും ഗവർണർ ചോദിച്ചു.
അതേസമയം ലോട്ടറിയും മദ്യവുമാണ് കേരളത്തിൻ്റെ വികസനമാര്‍ഗമെന്ന് ഗവര്‍ണർ അവഹേളിച്ചു. കേരളവും പഞ്ചാബും ലഹരിമരുന്നിൻ്റെ തലസ്ഥാനമായി മാറിയെന്നും ഗവര്‍ണര്‍ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here