കൊല്ലത്ത് വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു

കൊല്ലം ചിതറയില്‍ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. സജീവന്റെ വീട്ടില്‍ പൊലീസ് സംഘം കടന്നു. ഫയര്‍ ഫോഴ്സ് സംഘവും പൊലീസിനൊപ്പം പ്രതിയുടെ വീട്ടില്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്നു ഒരു നായയെ പൊലീസ് മാറ്റി.

നായ്ക്കള്‍ വീടിന് അകത്തുള്ളതിനാല്‍ വാതിലുകള്‍ പുറത്തുനിന്നും പൂട്ടിയിരിക്കുകയാണ് പോലീസ്. നായക്കളെ പ്രതി തുറന്നുവിടാന്‍ സാധ്യത ഉള്ളതിനാലാണിത്. നിലവില്‍ സജീവന്റെ അമ്മയുമായി പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News