നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ചെല്ലപ്പനെ(60)യാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം....
300 ancient, sharp-edged oval tools were discovered from gravel pits in Southeastern England and researchers had a theory that these...
കോഴിക്കോട് അശോകപുരത്ത് മത്സ്യവിൽപ്പന നടത്തുന്നതിനിടെ യുവതിയെ മർദിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കാട്ടുവയൽ കോളനി സ്വദേശി നിധീഷിനെ വയനാട്ടിൽ നിന്നാണ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ...
യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടിയതാണ് എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്. മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളുമായി സുന്ദരകാഴ്ചകളാണ് ഈ ദ്വീപ് സമ്മാനിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും പാരമ്പര്യത്തിലുമെല്ലാം ഈ...
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും വിഷുവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. രൂചിയൂറും...
കൊവിഡ് കാലത്ത് ഡിവൈഎഫ്ഐക്കാര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നിഷ്പ്രഭരായി
മുംബൈ:ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്,പക്ഷേ നെഗറ്റിവ് റിവ്യു ആണെന്നു മാത്രം.വിപണിയില്‍ ഇപ്പോള്‍ ചാണക കേക്കും ലഭ്യമാണ്...
കർഷകർക്കുള്ള പിന്തുണ ഉറക്കെ പ്രഖ്യാപിച്ച് മലയാള ചലച്ചിത്ര നടൻ ഹരീഷ് പേരടി.നമ്മുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെകുറിച്ചാണ് ഹരീഷ് പറഞ്ഞു തുടങ്ങുന്നത് .എല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത്...
വയനാട്ടിലെ പുരാതന ഗ്രാമങ്ങളിലൊന്നായ ചേകാടിക്ക് പറയാനുള്ളത് മുന്നൂറ് വര്‍ഷത്തെ കാര്‍ഷിക സംസ്ക്കാരത്തിന്റെ കഥയാണ്. കര്‍ണാടക കാറ്റ് തഴുകിയുണര്‍ത്തുന്ന ചേകാടി കരയേക്കാലേറെ വയലുകളുള്ള ഗ്രാമമാണ്. 250 ഏക്കര്‍ വിശാലമായ...
കോവിഡിനെ തുടര്‍ന്ന് സിനിമാകൊട്ടകകള്‍ അടഞ്ഞു കിടപ്പാണ് .എല്ലാവരും ഒരുമിച്ചൊരു സിനിമ എന്നത് സ്വപ്നം പോലെ ദൂരെ നില്ക്കുമ്പോള് മൊബൈല്‍ ഫോണിലും ടിവിയിലും സിനിമകണ്ട് ആസ്വദിക്കുകയാണ് പ്രേക്ഷകര്‍....
തിരക്കുകള്‍ മറന്ന് സ്വസ്ഥമായ ജീവിതം നയിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അതിനായി വിനോദയാത്രകളാണ് പലരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ ശാന്തമായി ജീവിക്കാന്‍ വില്യം-കേറ്റ് ദമ്പതികള്‍ അഞ്ചേക്കര്‍ കാടിനു നടുവില്‍ ഒരു...
ദിപാവലിയായതോടെ തിരുവനന്തപുരത്തെ നന്ദിയോട്ടേക്ക് പടക്കം വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. തെക്കൻ കേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട്ട് നാപ്പതോളം യൂണിറ്റുകളിലാണ് പടക്കം നിർമ്മിക്കുന്നത്. ദീപാവലിക്ക് പഠക്കം എന്നത് നിർബദ്ധമാണ്. അതുകൊണ്ട്...
ദക്ഷിണ കൊറിയയിലെ ബുസാന്‍ ചലച്ചിത്ര മേളയിലേക്ക് ഫിപ്രസി ജൂറി അംഗമായി പ്രമുഖ ചലച്ചിത്ര വിമര്‍ശകനായ പ്രേംചന്ദിനെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 3 മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള....
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്തുനിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കടലിന് അഭിമുഖം നിര്‍ത്തി ബലി നല്കിയ 227 കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍...
ഒന്ന് ഭൂമിയിലെ യഥാര്‍ത്ഥ അല്‍ഭുതങ്ങള്‍ക്ക് മുന്നിലാണ് നാമിപ്പോള്‍. നൂറുകണക്കിന് തച്ചന്മാരുടെയും അവരുടെ കല്ലുളികള്‍ ശബ്ദിച്ച സംഗീതത്തിന്റെയും ഉറഞ്ഞു പോയ സ്മാരകങ്ങള്‍ക്ക് നടുവില്‍. തെക്കന്‍ കര്‍ണ്ണാടകയിലെ തനിക്കാര്‍ഷിക ഗ്രാമമായ...
ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ലോകമറിഞ്ഞ തസ്റാക്ക് ഗ്രാമത്തിന്റെ ഇരുപത് വര്‍ഷത്തെ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം. വിഖ്യാത നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തസ്റാക്കിലെ ഒവി വിജയന്...
സ്ത്രീകൾക്കുനേരെ പൊതുവിടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അഷിത കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു
അവസാനിക്കരുത് എന്ന് വ്യര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും അവസാനിക്കുന്നവയാണ് എഴുത്തുകാരിയായ അഷിതയുടെ രചനകള്‍
മാനവസംസ്കാരത്തിന്റെ ഓരോ പടവും മനുഷ്യവംശം പിന്നിട്ടുപോന്നത് പ്രാകൃതാചാരങ്ങളുടെ ജഡമായ മേലങ്കികള്‍ കൂടഞ്ഞെറിഞ്ഞാണ്.
കൊച്ചി ആസ്ഥാനമായ ഇ കെ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്
ബുദ്ധമതത്തില്‍ വിശ്വസിച്ചിരുന്നവരെ ദ്രോഹിക്കാനായിരുന്നു ഈ കിണര്‍ ഉപയോഗിച്ചിരുന്നത്
മലയാള സാഹിത്യത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് ഇന്ന് 24 വയസ്സ്.
ൻ ലോഹിതദാസ് എന്ന ലോഹി വിട പറഞ്ഞിട്ട് 9 വർഷങ്ങൾ
സാഹിത്യ വിമര്‍ശനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചത്
കവിത, കഥ എന്നിവയിലാണ് ക്യാമ്പ് . 16നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം
കവിതയുടെ കാര്‍ണിവല്‍ കാവ്യഭാഷയുടെ മാത്രമല്ല, രംഗഭാഷയുടെയും ഉത്സവമായാണ് മാറിയത്.
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കവിതകളെഴുതുന്ന കവികള്‍ കേരളത്തില്‍ ഏറെയാണ്
അച്ചടിച്ചാല്‍ മാത്രമേ കവിതയുണ്ടാകൂ എന്ന സങ്കല്പത്തെയാണ് കുഴൂല്‍ വില്‍സണ്‍ എന്ന എഴുത്തുകാരന്റെ വളര്‍ച്ച തച്ചുതകര്‍ത്തതെന്നും വിജു
മൂന്നു ദിവസത്തെ കവിതയുടെ കാര്‍ണിവലിന് ഇന്നു തിരശീല വീഴും.
കവിത, പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തിലാണ് ഇക്കുറി കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
'കവിത: പ്രതിരോധം, പ്രതിസംസ്കൃതി' എന്നതാണ് ഇത്തവണ കാര്‍ണിവലിന്റെ പ്രധാന പ്രമേയം.
ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെടുമ്പോഴും സംസ്കാരത്തിന്റെ ശത്രുക്കൾക്കു കൈയെത്താത്ത ഉയരത്തിൽ അക്ഷരചരിത്രത്തിൽ നില്‍ക്കുകയാണ് കേരളം തീർത്ത ലെനിൻ പ്രതിമ. "ഇന്ത്യയോര്‍ക്കും ലെനിനെ; മനുഷ്യന്റെ കണ്ണില്‍ ബാഷ്പം നിറയുമ്പൊഴൊക്കെയും"...
സാംസ്കാരിക കേരളത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരം
പ്രശസ്ത മലയാളി ഛായാഗ്രാഹകന്‍ ഷഹനാദ് ജലാല്‍ ബെര്‍ലിന്‍ ചലച്ചിത്ര മേളയിലേക്ക്. ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രതിഭകളുടെ വിഭാഗത്തിലേക്കാണ് ഷഹനാദ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ വിമാനം ഉള്‍പ്പെടെ ഒരു ഡസനോളം...
പ്രായങ്ങള് തമ്മിലുള്ള അന്തരം കേവലം അക്കങ്ങളായി മാറി
വെള്ളരി നാടകം ഉള്‍പ്പെടെയുള്ള പഴയകാല നാടോടി കലാരൂപങ്ങളും സംഗമത്തില്‍ പുനരവതരിപ്പിക്കപ്പെടും
50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
4 ദിവസങ്ങളിലായി വെളളിത്തിര എന്ന വേദിയില്‍ 17 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോഴും കേരളം കേട്ടത്
പ്രായം ശരീരത്തെ കീഴ്പെടുത്തുമ്പോൾ ഒന്നുമാത്രം ടീച്ചർക്ക് ഉറപ്പുണ്ട്
മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് ഇന്ന് 29 വര്‍ഷങ്ങള്‍. ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത്...
ഉച്ചക്കു ശേഷം 3 മണിക്കാണ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട്ട് സംഘം പേട്ട തുള്ളൽ
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കും
ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മുഴുവനായി തുറന്ന കവാടം ഒരു കൗതുകത്തിനായി ഞാൻ അടപ്പിച്ചു
മെയില്‍ മൊണാലിസ എന്നും വിളിപ്പേരുള്ള ചിത്രത്തിന് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ മൊണാലിസ അസാമാന്യ സാദൃശ്യമുണ്ട്.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയ്ക്കു പിന്നിൽ ഈ നാടകത്തിന്റെ സ്വാധീനം വളരെ വലുതാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE