
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു. സംവരണ വിഷയത്തിൽ ഡി കെ ശിവകുമാറിനെതിരായ പരാമർശത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം ഉയരും. വിഷയത്തിൽ കിരൺ റിജിജുവിനെതിരെ ജയറാം രമേശ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.
അതേസമയം ജഡ്ജിക്ക് എതിരായ സംഭവത്തിൽ സുപ്രീംകോടതിയുടെ അന്വേഷണം റിപ്പോർട്ട് വരെ കാത്തിരിക്കാനാണ് സഭയുടെ തീരുമാനം. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻഖർ ജെപി നദ്ദയുമായും മല്ലികാർജുൻ ഖർഗയുമായും ഇന്നലെ ചർച്ച നടത്തിയിരുന്നു. ലോക്സഭയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ഇന്ന് സഭയിൽ വെക്കും. രാജ്യസഭയിൽ എയർക്രാഫ്റ്റ് ബിൽ ഇന്ന് അവതരിപ്പിക്കും.
Also read: മഹാരാഷ്ട്രയിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇനി ഓൺലൈനിൽ അടയ്ക്കാം; പുതിയ പരിഷ്‌കാരങ്ങളോടെ ബിൽ അംഗീകരിച്ചു
The budget session of Parliament is in progress. Protests will continue in Parliament today over DK Shivakumar's remarks on the reservation issue. Jairam Ramesh had issued a notice for violation of rights against Kiren Rijiju on the issue.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here