എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് സീറ്റ് നല്കാന് ആരു തയ്യാറായില്ലല്ലോ; ഒരാളെങ്കിലും സഹാനുഭൂതി കാട്ടിയിരുന്നെങ്കില്‍ അവള് മരിക്കില്ലായിരുന്നു; നാഷിദയുടെ ഭര്‍ത്താവ് കണ്ണീരോടെ ചോദിക്കുന്നു
ബസ്സുകാരുടെ അശ്രദ്ധയും ഡോര്‍ തുറന്നിട്ടതും മരണത്തിന് കാരണമായി....