ജയരാജന്റെ പ്രചരണാര്‍ത്ഥം ചുമരെഴുതിയ മതില് ആര്‍എസ്എസ് ഗുണ്ടകള്‍ തകര്‍ത്തു; ആക്രമം കോണ്‍ഗ്രസ് ഒത്താശയോട് കൂടിയെന്ന് കോടിയേരി
തലശ്ശേരി കൊമ്മല്‍ വയലിലാണ് ആര്‍എസ്എസ് അതിക്രമം.
തലശ്ശേരി കൊമ്മല്‍ വയലിലാണ് ആര്‍എസ്എസ് അതിക്രമം.
ചെന്നൈ സ്വദേശിനിയുടെ പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പ്രവർത്തകരിൽ അശോകൻറെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്
2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍എസ്എസ് ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്
ജനല്‍ ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു, ഇരുചക്ര വാഹനവും അക്രമികള്‍ നശിപ്പിച്ചു
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമിസംഘമെത്തിയ ആറോളം ബൈക്കുകൾ കസ്റ്റഡിയിൽഎടുത്തു
അടുത്തിടെ ഇതേ വിഷയത്തില്‍ പ്രിയനന്ദനെ സംഘപരിവാറുകാര്‍ ആക്രമിച്ചിരുന്നു
അതേ സമയം കേസിൽ നിന്നു രക്ഷപ്പെടാൻ ആർ.എസ്സ് എസ്സ് പ്രവർത്തകരും തങളെ ആക്രമിച്ചുവെന്നാരോപിച്ച് പരാതി നൽകി
സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടം കൂടിക്കണക്കാക്കി ക്ലെയിം കമ്മീഷണറെ നിയമിക്കു
അടൂര്‍ സിഐ സന്തോഷ്കുമാര്‍ നല്കിയ അപേക്ഷയിലാണ് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
കേജരിവാളിന് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ആക്രമണത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ശിക്ഷാ കാലയളവില്‍ രണ്ടുദിവസം വിയ്യൂരിലും പിന്നീട് പൂജപ്പുര ജയിലിലുമാണ് കഴിഞ്ഞത്.
ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് പാലക്കാട് ജില്ലയിലാണ്.
ഇത് പുരോഗമന കേരളത്തിനു തന്നെ നാണക്കേടാണ്.
വല്ലച്ചിറ സ്വദേശി സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി ...
ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിരുന്നു.
ആലത്തൂര്‍ കോടതി വളപ്പില്‍ വച്ചായിരുന്നു സംഭവം.
പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആണ് ജയേഷ്.
തീ പിടുത്തത്തില്‍ കടക്ക് ഉളളിലുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയത്
7564 യുവതികള്‍ ദര്‍ശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു
5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
തിരുവനന്തപുരം: താന്‍ പറയാത്ത കാര്യങ്ങള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീകുമാരന്‍ തമ്പി രംഗത്ത്. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍: ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു ...
നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മോന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു
ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് ലോക്സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.
വെറും തമാശ പോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ വരുന്നതെന്നും ഹൈക്കോടതി
ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പ്രവീണ്‍ ബോംബേറ് നടത്തിയത്
വിഷ്ണുവിന്റെ വീട്ടിലെ എല്ലാ മുറികളും അക്രമിസംഘം അടിച്ചു നശിപ്പിച്ചു.
കണ്ണൂര്‍ എസ്പി വിളിച്ചു ചേര്‍ത്ത സമാധാന യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു ആര്‍എസ്എസ് ബോംബാക്രമണം.
പനിച്ചിക്കാട് പരുത്തുംപാറ കവലയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു
കഴിഞ്ഞദിവസം ഇവിടെ നിന്ന് നിരവധി ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
എസ്എഫ്ഐയുടെ മറുപടി ഇങ്ങനെ:
സംഘപുത്രന്‍മാരോട് പൊലീസ് ഉദ്യോഗസ്ഥന് കയര്‍ത്ത് സംസാരിക്കുന്ന വീഡിയോയാണിത്.
പിടിച്ചെടുത്ത ബോംബ് പൊലീസ് നിര്‍വീര്യമാക്കി.
അങ്ങനെ കെ സുരേന്ദ്രനും രാഹുല്‍ ഈശ്വരിനുമടക്കമുള്ളവര്‍ ക്ലീന്‍ഷേവിനേക്കാള്‍ ചേരുക താടിയാണെന്ന് മനസിലായി. അവരെന്താണെന്ന്, സംഘിന്റെ അജണ്ടയെന്തെന്ന് നാട്ടുകാര്‍ക്കും.
സംഘപരിവാര്‍ ഫാസിസത്തിനെതിരെ മറയില്ലാതെ ആക്രമണം തൊടുക്കാറുള്ള ദേശീയ ദിനപത്രമാണ് ദി ടെലഗ്രാഫ്.
യുവാവിനെ തൂക്കിയെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇവരെല്ലാം മിഠായിത്തെരുവില്‍ കടകള്‍ തകര്‍ത്ത സംഘത്തിലുള്ളവരാണ്. 16 കടകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറയുന്നു
കമ്പി വടിക്ക് തലയ്ക്കടിയേറ്റ മോഹനന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കല്ലേറില്‍ ചന്ദ്രന്റെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.
ജില്ലയിലെ മറ്റു ഭാഗങ്ങളിലും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ അക്രമമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്
തിരുവനന്തപുരം, കൊല്ലം, കൊച്ചി, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണ്.
നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE