അമ്മയെയും പെങ്ങളെയും ഭാര്യയെയും കാമുകിയെയും മകളെയും അവർ എതിർത്തപ്പോഴൊക്കെ നിങ്ങൾ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു; “അടിച്ചു കൊല്ലെടാ അവളെ” എന്ന ആക്രോശത്തെക്കുറിച്ച് എസ് ശാരദക്കുട്ടി
"നിന്റെ തെമ്മാടിത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ ഞങ്ങളെ കിട്ടില്ല" എന്ന് അതിൽ ഒരു സ്ത്രീ പോലും പറഞ്ഞില്ല....